ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ മറന്നുവെച്ച ലഗേജുകൾ വിൽപ്പനക്ക്; തട്ടിപ്പാണെന്ന് അധികൃതർ
യാത്രക്കാർ മറന്നുവെച്ച ബാഗേജ് കണ്ടെത്തി അത് വിൽപനക്കായി വെക്കുന്നു എന്ന തരത്തിലാണ് റിപ്പോർട്ട്. ഇത് വ്യാജമാണെന്നാണ് റിപ്പോർട്ട്. വ്യാജ ഫെസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ എന്നിവ തയ്യാറാക്കിയാണ് തട്ടിപ്പ് നടക്കുന്നത്.
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനലുകളിലൂടെ യാത്ര ചെയ്തവരുടെ മറന്നുവെച്ച ലഗേജുകൾ വിൽക്കുന്നതായി സോഷ്യൽ മീഡിയയിൽ പരസ്യം. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. വ്യാജ ഫെസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പ് കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ റിപ്പോർട്ട് ചെയ്യണം എന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ മറന്നുവെച്ച ബാഗേജ് കണ്ടെത്തി അത് വിൽപനക്കായി വെക്കുന്നു എന്ന തരത്തിലാണ് റിപ്പോർട്ട്. എന്നാൽ ഇത് വ്യാജമാണെന്നാണ് അദികൃതർ പറയുന്നത്. ബഗേജ് നഷ്ട്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്. ആദ്യം ലഗേജ് ക്ലെയിം ഏരിയയ്ക്ക് സമീപമുള്ള എയർപോർട്ടിലെ ബാഗേജ് സർവീസ് ഡെസ്കിൽ അറിയിക്കം. അപ്പോൾ അവർ ഇഷ്യൂ ചെയ്യുന്ന റഫറൻസ് നമ്പറിൽ ബാഗേജ് ട്രോക് ചെയ്യാൻ സാധിക്കും. ലഗേജ് കണ്ടെത്തുമ്പോൾ ഡെലിവറി സമയം അംഗീകരിച്ചുകൊണ്ട് യാത്രക്കാരനെ കൃത്യമായി ബന്ധപ്പെടും. ഇത്തരത്തിലുള്ള ട്രാകിങ് വഴിയാകുമ്പോൾ